وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
"അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്"
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഹാഫിള് ബ്നു ഹജർ റഹിമഹുല്ലാഹ് പറയുന്നു:
و الدعاء إلى الله يقع بأمور شتى من جملتها تعليم القرآن وهو أشرف الجميع
അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നത് പലതരം പ്രവർത്തനങ്ങൾ കൊണ്ട് നടത്താവുന്നതാണ്, അതിന്റെയൊക്കെ ആകെത്തുക ഒരാൾക്ക് ഖുർആൻ പഠിപ്പിച്ചു കൊടുക്കുക എന്നതാകുന്നു. അതാകുന്നു ഏറ്റവും പോരിശയുള്ളതും.
فتح الباري 9/76
No comments:
Post a Comment